അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്ഥഫാ(സ്വ) യെ സര്‍വലോകര്‍ക്കും അനുഗ്രഹമായിട്ടാണ് അല്ലാഹു നിയോഗിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കുന്നവരാണ് സത്യവിശ്വാസികള്‍. തങ്ങളോടുള്ള നിഷ്കളങ്കമായ സ്നേഹം ഒരു വിശ്വാസിയുടെ പ്രധാന ഘടകമാണ്.
മുത്ത് നബിയുടെ സ്നേഹം വിശാലമാണ്. അറബിയും അനറബിയും കറുത്തവനും വെളുത്തവനും ഉന്നത കുലജാതനും താഴ്ന്നവനുമെല്ലാം ആ സ്നേഹവ്യത്തത്തിലുണ്ട്. മനഷ്യന് പുറമെ പക്ഷി മ്യഗാദിികളും സസ്യലതാദികളുമെല്ലാം അവിടുത്തെ സ്നേഹത്തിന്‍റെയും
ഒരു നിര്‍വചനമോ വിശദീകരണമോ ആവശ്യമില്ല എന്നു തോന്നും വിധം പരിചിതമായ പദമാണ് കാരുണ്യം. അതിനെ മഹാന്മാര്‍ നിര്‍വചിക്കുന്നതിങ്ങനെ’പ്രയാസങ്ങളില്‍ നിന്ന് കര കയറ്റുക, ആവശ്യക്കാര്‍ക്ക് ആവശ്യമുള്ളത് എത്തിച്ച് കൊടുക്കുക എന്നീ
വ്രതം ആത്മ സംസ്കരണത്തിന്‍റെ ഉദാത്ത മാതൃകയാണ്. മനസ്സുകൊണ്ടും ശരീരം കൊണ്ടും സൃഷ്ടാവിലേക്കുള്ള മടക്കമാണ് നോന്പിന്‍റെ അകപ്പൊരുള്‍. വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം കൊണ്ടും, ലൈലതുല്‍ ഖദ്റിന്‍റെ പവിത്രതകൊണ്ടും, ബദ്റിന്‍റെ
അല്ലാഹു ജീവിതവും മരണവും സൃഷ്ടിച്ചത് മനുഷ്യരില്‍ ആരാണ് ഉന്നതര്‍ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ്. നാഥന്‍റെ നിയമ സംഹിതകള്‍ക്ക് വഴിപ്പെട്ട് ജീവിച്ചാല്‍ പുണ്യം ലഭിക്കും. നിയമ വിരുദ്ധമായ ജീവിതം നയിച്ചാല്‍ അത് പാതകമായി
ഖുബൈബ് നീ ഈ കഴുമരത്തില്‍ നിന്നും രക്ഷപ്പെടുകയും നിന്‍റെ സ്ഥാനത്ത് മുഹമ്മദ് കഴുമരത്തിലേറ്റപ്പെടുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ? ഏ.. വിഡ്ഢികളെ, എന്‍റെ മുത്ത് നബി കഴുമരത്തിലേറ്റപ്പെടുന്നത് ഞാന്‍
ആലി മുസ് ലിയാരുടെയും മന്പുറം തങ്ങളുടെയും പടയോട്ട ഭൂമിയായ തിരൂരങ്ങാടി മലബാറിലെ മദീന എന്ന പേരിലാണ് ചരിത്ര പ്രസിദ്ധി നേടിയത്. 1935 ജൂലൈ മാസം മാലിക്ബ്നു ദീനാര്‍ (റ)വിന്‍റെ പരന്പരയില്‍പ്പെട്ട നന്പിടിപ്പറന്പ്
മനുഷ്യകുലത്തിന് മുഴുവന്‍ മാതൃകായോഗ്യവും അനുകരണീയവുമായ ജീവിതമായിരുന്നു തിരുനബി(സ) തങ്ങളുടേത്. ഒരു കുടുംബനാഥനെന്ന നിലയില്‍ വഹിക്കേണ്ടി വരുന്ന എല്ലാ ചുമതലകളും പദവികളും സന്പൂര്‍ണ്ണമായ രൂപത്തില്‍ തന്നെ നറവേറ്റാന്‍
അറഫാ പര്‍വ്വത സാനുവില്‍ വെച്ച് ഹിജ്റ പത്താം വര്‍ഷം ഒന്നേകാല്‍ ലക്ഷം അനുചരന്മാരെ അഭിസംബോധനം ചെയ്തു കൊണ്ട് മുഹമ്മദ് നബി (സ) ചെയ്ത പ്രസംഗം ചരിത്രപ്രസിദ്ധമാണ്. മാനവ കുലത്തിന്‍റെ മൗലികാവകാശങ്ങള്‍ വ്യക്തമായി