സിനാൻ കുണ്ടുവഴി ഇന്ത്യൻ മതേതരത്വത്തിന്റെ അടിവേര് പിഴുതെടുത്ത ബാബരി ധ്വംസനത്തിന് മൂന്ന് പതിറ്റാണ്ട് തികഞ്ഞിരിക്കുന്നു. ഭരണഘടനാ മൂല്യങ്ങളെ പൂർണമായും അംഗീകരിക്കുന്ന ഇന്ത്യൻ സമൂഹത്തിൽ ചരിത്ര പ്രധാന്യമുള്ള ഒരാരാധനാലയം
ഹോട്ടലിനു മുമ്പിൽ നിന്ന് എല്ലാവരെയും നിസ്സഹായതയോടെ നോക്കുന്ന പത്തു വയസ്സുകാരൻ ബാലനെ കണ്ടില്ലെന്നു നടിച്ചു കൊണ്ടോരോരുത്തരും അവനവനു വേണ്ടി നടന്നു നീങ്ങിക്കൊണ്ടിരുന്നു. വിശപ്പടക്കാനാവാതെ വയറിന് മുകളിൽ കൈ മുറുക്കി
അഫ്സൽ കോട്ടോപാടം ജനനം മുതൽക്കെ അടിമത്വത്തിലായുറഞ്ഞ ബാല്യം അവകാശങ്ങളൊന്നായ് പൊലിഞ്ഞ് പോയൊരു കാലം ജീവിത സ്വപ്നങ്ങൾ ഒാരോന്നായ് അറുത്തു മാറ്റിയ നേരം ബിലാൽ തേങ്ങി കരഞ്ഞു ചുടുമണലിൽ നൊന്ത പ്രാണൻ വ്യഥ പറയാതെ മൗനം
ഫവാസ് മൂര്‍ക്കനാട് ഖുറാസാനിലെ സഅദുദ്ദീൻ തഫ്താസാനി എന്ന പണ്ഡിതന്റെ ഗ്രന്ഥങ്ങളുമായി ഞാൻ പരിചയപ്പെടുകയുണ്ടായി. അവ കർമ്മ ശാസ്ത്രം, നിദാന ശാസ്ത്രം, വിശ്വാസം, അലങ്കാരം തുടങ്ങി നിരവധി വിജ്ഞാനങ്ങൾ ഉൾകൊള്ളുന്നതും ഇൗ
നിയാസ് കൂട്ടാവില്‍ സ്വതന്ത്രാവകാശ ബോധത്തിൽ നിന്നാണ് ലോകത്ത് ലിബറലിസം ഉണ്ടായത്. അധികാരത്തിലൂടെയും അടിമ സമ്പ്രദായത്തിലൂടെയും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ തളക്കപ്പെട്ടിരുന്നു. ലോകചരിത്രത്തിൽ തീവ്രമായ
മുര്‍ഷിദ് തച്ചാംപറമ്പ് മധ്യകാല യൂറോപ്പിന്റെ ധൈഷണിക ചരിത്ര പഥത്തിൽ ശോഭനമായ അധ്യായമായിരുന്നു കൊർദോവ. നല്ല നഗരം എന്ന് വാക്കിനർത്ഥമുള്ള നഗരത്തെ റോമക്കാർ കൊർദുബ എന്നും സ്പെയിനുകാർ കോർഡോവ എന്നും അറബികൾ
മിദ്‌ലാജ് വിളയില്‍ ഇരുപത്തിമൂന്ന് വർഷങ്ങൾക്കുള്ളിൽ പല ഘട്ടങ്ങളിലായാണ് വിശുദ്ധ ഖുർആൻ തിരുനബി(സ്വ)ക്ക് അവതരണീയമായത്. ഒാരോ വചനവും സാഹചര്യങ്ങൾക്കനുസൃതമായിട്ടായിരുന്നു ഇറങ്ങിയത്. അതിനാൽ കേട്ടപാടെ അത്
ഷാഹുല്‍ ഹമീദ് പൊന്മള വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥത ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനമാണ് സുസ്ഥിര വികസനം കൊണ്ട് അർത്ഥമാക്കുന്നത്. വിഭവങ്ങൾ വരും തലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ ഉതകും